Monday, November 5, 2007

ഒരല്‍പ്പന്റെ ജല്‍പ്പനങ്ങള്‍ തുടര്‍ക്കഥ

ഒരല്‍പ്പന്റെ ജല്‍പ്പനങ്ങള്‍ തുടര്‍ക്കഥ


ആലപ്പുഴ: കമ്യൂണിസത്തെപ്പറ്റി ഒന്നുമറിയാത്ത സാറാജോസഫ് ചീഞ്ഞവെള്ളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണെന്ന് മന്ത്രി ജി. സുധാകരന്‍. ടാക്സിക്കൂലി വാങ്ങി പ്രസംഗിക്കാന്‍ നടക്കുന്ന സാറാജോസഫിന് കമ്യൂണിസത്തെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ല. വേണമെങ്കില്‍ ഇവരെ കമ്യൂണിസം പഠിപ്പിക്കാന്‍ സി.പി.എമ്മിന്റെ കര്‍ഷകത്തൊഴിലാളിയായ ഏതെങ്കിലും ബ്രാഞ്ച് സെക്രട്ടറിയെ അയക്കാം.
ഇത്തരം ബുദ്ധിജീവികള്‍ തീരെ ബുദ്ധിയില്ലാത്തവരാണ്. സാറാജോസഫിനെ പ്പോലുള്ള എഴുത്തുകാര്‍ അമേരിക്കന്‍ ഏജന്റുമാരാണ്. ബഹിരാകാശത്ത് കോളജ് കെട്ടിയാല്‍ ബസ് ഉണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ മക്കളെ അവിടെവിട്ടും പഠിപ്പിക്കും. സാറാജോസഫ് ഇക്കാര്യം മനസ്സിലാക്കുന്നത് നന്ന്. സി.പി.എം കണിച്ചുകുളങ്ങര ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും സര്‍ക്കാറിനോട് ആലോചിക്കാതെയാണ് ദേവസ്വംബോര്‍ഡ് കൈക്കൊള്ളുന്നതെന്ന് മന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.

4 comments:

പിപ്പിള്‍സ്‌ ഫോറം. said...
This comment has been removed by the author.
Anonymous said...

ജല്‍പ്പനകള്‍ അല്ല , ജല്‍പ്പനങ്ങള്‍ !

പിപ്പിള്‍സ്‌ ഫോറം. said...

ഒരല്‍പ്പന്റെ ജല്‍പ്പനങ്ങള്‍ തുടര്‍ക്കഥ


ആലപ്പുഴ: കമ്യൂണിസത്തെപ്പറ്റി ഒന്നുമറിയാത്ത സാറാജോസഫ് ചീഞ്ഞവെള്ളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണെന്ന് മന്ത്രി ജി. സുധാകരന്‍. ടാക്സിക്കൂലി വാങ്ങി പ്രസംഗിക്കാന്‍ നടക്കുന്ന സാറാജോസഫിന് കമ്യൂണിസത്തെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ല. വേണമെങ്കില്‍ ഇവരെ കമ്യൂണിസം പഠിപ്പിക്കാന്‍ സി.പി.എമ്മിന്റെ കര്‍ഷകത്തൊഴിലാളിയായ ഏതെങ്കിലും ബ്രാഞ്ച് സെക്രട്ടറിയെ അയക്കാം.
ഇത്തരം ബുദ്ധിജീവികള്‍ തീരെ ബുദ്ധിയില്ലാത്തവരാണ്. സാറാജോസഫിനെ പ്പോലുള്ള എഴുത്തുകാര്‍ അമേരിക്കന്‍ ഏജന്റുമാരാണ്. ബഹിരാകാശത്ത് കോളജ് കെട്ടിയാല്‍ ബസ് ഉണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ മക്കളെ അവിടെവിട്ടും പഠിപ്പിക്കും. സാറാജോസഫ് ഇക്കാര്യം മനസ്സിലാക്കുന്നത് നന്ന്. സി.പി.എം കണിച്ചുകുളങ്ങര ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും സര്‍ക്കാറിനോട് ആലോചിക്കാതെയാണ് ദേവസ്വംബോര്‍ഡ് കൈക്കൊള്ളുന്നതെന്ന് മന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു.

പിപ്പിള്‍സ്‌ ഫോറം. said...

ഒരല്‍പ്പന്റെ ജല്‍പ്പനങ്ങള്‍ തുടര്‍ക്കഥ


ആലപ്പുഴ: കമ്യൂണിസത്തെപ്പറ്റി ഒന്നുമറിയാത്ത സാറാജോസഫ് ചീഞ്ഞവെള്ളത്തില്‍ കിടക്കുന്ന തവളയെപ്പോലെയാണെന്ന് മന്ത്രി ജി. സുധാകരന്‍. ടാക്സിക്കൂലി വാങ്ങി പ്രസംഗിക്കാന്‍ നടക്കുന്ന സാറാജോസഫിന് കമ്യൂണിസത്തെ വിമര്‍ശിക്കാന്‍ ധാര്‍മികാവകാശമില്ല. വേണമെങ്കില്‍ ഇവരെ കമ്യൂണിസം പഠിപ്പിക്കാന്‍ സി.പി.എമ്മിന്റെ കര്‍ഷകത്തൊഴിലാളിയായ ഏതെങ്കിലും ബ്രാഞ്ച് സെക്രട്ടറിയെ അയക്കാം.
ഇത്തരം ബുദ്ധിജീവികള്‍ തീരെ ബുദ്ധിയില്ലാത്തവരാണ്. സാറാജോസഫിനെ പ്പോലുള്ള എഴുത്തുകാര്‍ അമേരിക്കന്‍ ഏജന്റുമാരാണ്. ബഹിരാകാശത്ത് കോളജ് കെട്ടിയാല്‍ ബസ് ഉണ്ടെങ്കില്‍ കമ്യൂണിസ്റ്റുകാര്‍ മക്കളെ അവിടെവിട്ടും പഠിപ്പിക്കും. സാറാജോസഫ് ഇക്കാര്യം മനസ്സിലാക്കുന്നത് നന്ന്. സി.പി.എം കണിച്ചുകുളങ്ങര ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശബരിമലയുടെ വികസനവുമായി ബന്ധപ്പെട്ട പലകാര്യങ്ങളും സര്‍ക്കാറിനോട് ആലോചിക്കാതെയാണ് ദേവസ്വംബോര്‍ഡ് കൈക്കൊള്ളുന്നതെന്ന് മന്ത്രി പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു