Wednesday, June 13, 2007

വര്‍ഗ്ഗിയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍.



വര്‍ഗ്ഗിയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍.

വര്‍ഗീയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇ എം എസിന്റെ ലോകം -ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അട്ടിമറി നടത്താന്‍ വിദേശപണം എപ്പോഴും ഉപയോഗിച്ചിട്ടുണ്ട്‌.സി. ഐ. എ പണം ഉപയോഗിച്ച്‌ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ വിജയം ഇ എം എസ്സിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രിയത്തിന്റെ പിന്തുടര്‍ച്ചയാണന്നും അദ്ദേഹം പറഞ്ഞു.

shaji. kollam said :
മുല്യാധിഷ്ഠിത രാഷ്ട്രിയത്തെ പറ്റി പറയാന്‍ പിണറായിക്ക്‌ എന്ത്‌ അവകാശാം.കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് തീരാ നാണക്കേട്‌ ഉണ്ടാക്കിയ ലാവലില്‍ അഴിമതിക്കേസ്സിന്റെ സൂത്രധാരകനാണ്‌ ഇദ്ദേഹം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ ഗുണ്ടകളോടും മുതലാളിമാരോടും മാസമാസം ചുങ്കം പിരിക്കുന്നതണോ മുല്യാധിഷ്ഠിതം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ അമരക്കാരന്ന് കോടികളുടെ വീട്ടില്‍ കിടന്നാല്‍ മാത്രമേ ഉറക്കം വരുകയുള്ളു. സി പി എം-നെ സ്വന്തം വരുതിയില്‍ നിര്‍ത്താനും വി എസിനെ താഴെയിറക്കാനും ദേശത്തുനിന്നും വിദേശത്തുനിന്നും കോടികക്കാണ്‌ പിരിക്കുന്നത്‌.ഇതൊക്കെ മറച്ചുവെയ്ക്കാനാണ്‌ പുതിയ ആരോപണമായി ഇറങ്ങിയിരിക്കുന്നത്‌. മാധ്യമങ്ങളെ വിരട്ടി രക്ഷപ്പെടാമെന്ന മോഹം ഇന്ന് തകര്‍ന്നിരിക്കുന്നു.
June 13, 2007 11:45 PM

2 comments:

പിപ്പിള്‍സ്‌ ഫോറം. said...

വര്‍ഗ്ഗിയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് പിണറായി വിജയന്‍.

വര്‍ഗീയ ശക്തികള്‍ക്ക്‌ വിദേശപണം ലഭിക്കുന്നുണ്ടെന്ന് സി പി എം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇ എം എസിന്റെ ലോകം -ദേശിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


അട്ടിമറി നടത്താന്‍ വിദേശപണം എപ്പോഴും ഉപയോഗിച്ചിട്ടുണ്ട്‌.സി. ഐ. എ പണം ഉപയോഗിച്ച്‌ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിന്റെ വിജയം ഇ എം എസ്സിന്റെ മൂല്യാധിഷ്ഠിത രാഷ്ട്രിയത്തിന്റെ പിന്തുടര്‍ച്ചയാണന്നും അദ്ദേഹം പറഞ്ഞു.

Anonymous said...

മുല്യാധിഷ്ഠിത രാഷ്ട്രിയത്തെ പറ്റി പറയാന്‍ പിണറായിക്ക്‌ എന്ത്‌ അവകാശാം.കേരളത്തിലെ കമ്മ്യുണിസ്റ്റ്‌ പ്രസ്ഥാനത്തിന്ന് തീരാ നാണക്കേട്‌ ഉണ്ടാക്കിയ ലാവലില്‍ അഴിമതിക്കേസ്സിന്റെ സൂത്രധാരകനാണ്‌ ഇദ്ദേഹം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ ഗുണ്ടകളോടും മുതലാളിമാരോടും മാസമാസം ചുങ്കം പിരിക്കുന്നതണോ മുല്യാധിഷ്ഠിതം.തൊഴിലാളി വര്‍ഗ്ഗത്തിന്റെ അമരക്കാരന്ന് കോടികളുടെ വീട്ടില്‍ കിടന്നാല്‍ മാത്രമേ ഉറക്കം വരുകയുള്ളു. സി പി എം-നെ സ്വന്തം വരുതിയില്‍ നിര്‍ത്താനും വി എസിനെ താഴെയിറക്കാനും ദേശത്തുനിന്നും വിദേശത്തുനിന്നും കോടികക്കാണ്‌ പിരിക്കുന്നത്‌.ഇതൊക്കെ മറച്ചുവെയ്ക്കാനാണ്‌ പുതിയ ആരോപണമായി ഇറങ്ങിയിരിക്കുന്നത്‌. മാധ്യമങ്ങളെ വിരട്ടി രക്ഷപ്പെടാമെന്ന മോഹം ഇന്ന് തകര്‍ന്നിരിക്കുന്നു.